Spread the love

റിയോ: ബ്രസീലിൽ ബലാത്സംഗത്തിനിരയായി ഗർഭിണിയായ 10 വയസുകാരിക്ക് ഗർഭച്ഛിദ്രം നടത്താൻ കോടതി അനുമതി നിഷേധിച്ചു. ഗർഭച്ഛിദ്രം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച പെൺകുട്ടിക്കാണ് ഗർഭച്ഛിദ്രത്തിനുള്ള അവകാശം കോടതി നിഷേധിച്ചത്.

വാഷിങ്ടണ്‍ പോസ്റ്റാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഗർഭച്ഛിദ്രം നടത്തരുതെന്നും ഗർഭിണിയായിരിക്കണമെന്നും ജഡ്ജിയും പ്രോസിക്യൂട്ടറും പെൺകുട്ടിയോട് പറഞ്ഞതായും ഗർഭിണിയായി തുടരാൻ നിർബന്ധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

By newsten